Wednesday 18 May 2016

VACCINE TRAGEDY COMING SOON IN KERALA AND INDIA WITHIN 5 YEAR, The drug received bribes , Conducts drug testing of vaccines.

https://www.facebook.com/OnlineHumanRights/photos/pcb.1678529112400735/1678528659067447/?type=3&theater

22-01-2016 ഇൽ മനുഷ്യാവകാശ കമ്മിഷന്റെ കോട്ടയം സിറ്റിങ്ങിൽ ഏറണാകുളം ജില്ലയിലെ പെരുമ്പാവൂർ കൊമ്പനാട് പ്രസാദ്‌ തന്റെ കുട്ടിക്ക് പ്രധിരോധ വാക്സിൻ നൽകി ഉടനെ തന്നെ കുട്ടിയുടെ കഴുത്ത് ചെരിഞ്ഞു പോവുകയും കണ്ണിന്റെ കൃഷ്ണമണി താഴോട്ട് ഇറങ്ങി പോവുകയും ചെയ്തപ്പോൾ സംസ്ഥാന ആരോഗ്യ വകുപ്പും, വെങ്ങൂർ തൂങ്ങാലി പ്രാഥമിക ആരോഗ്യ കേന്ദ്രവും, പെരുമ്പാവൂർ താലൂക്ക്‌ ആശുപത്രിയും AEFI GUIDLINESS നിയമങ്ങൾ പാലിക്കാതെയും ഒരു ശാസ്ത്രീയ ലാബ്‌ പരിശോധന പോലും നടത്താതെയും ഇത് വാക്സിൻ അല്ല എന്നുപറഞ്ഞു ചികിത്സ നിക്ഷേധിക്കുകയും, വെറും വൈറ്റമിൻ ഗുളികകൾ മാത്രം നൽകി പറഞ്ഞയക്കുകയും ചെയ്തു. എന്നാൽ പിന്നെ എന്ത് കൊണ്ട് എന്ന അന്വോഷണത്തിലും, നീതി ലഭിക്കുന്നതിനു വേണ്ടിയുള്ള നീണ്ട 6 വർഷത്തെ പരിശ്രമത്തിലും മുഖ്യ മന്ത്രി , രാഷ്‌ട്രപതി തുടങ്ങിയ നിരവധി പേർക്ക് പരാതി പെട്ട് ഇവർ ഇടപെട്ടു എങ്കിലും AEFI കമ്മിറ്റിയും ആരോഗ്യ വകുപ്പും വ്യാജ രേഖകൾ ചമച്ച് കൊണ്ട് കുട്ടിയെ നേരിൽ പോലും കാണാതെ റിപ്പോര്ട്ട് എഴുതി നൽകി കേസ് എഴുതി തള്ളി. എന്നാൽ ഇത്രയും നാളത്തെ പ്രസാദിന്റെ അന്വേഷണത്തിൽ, ഇന്ന് കുട്ടികൾക്ക് ഉണ്ടാകുന്ന വിവിധ തരം രോഗങ്ങൾ മരണങ്ങൾ എല്ലാം വാക്സിൻ മൂലം ആണെന്നും, സംസ്ഥാനത്ത് ഇത് വരെ പതിനായിരകണക്കിന് കുട്ടികൾക്ക് മാരക പാർശ്വ ഭലം പ്രധിരോധ വാക്സിൻ നൽകി ഉണ്ടായി എന്നും 52 മരണങ്ങൾ സംഭവിച്ചു എന്നും കേന്ദ്ര , സംസ്ഥാന ആരോഗ്യ വകുപ്പ് തന്നെ രേഖാ മൂലം എഴുതിത്തന്ന റിപ്പോര്ട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് സമർപ്പിച്ചു . ഈ കേസുകളിൽ എല്ലാം വാക്സിൻ എടുത്തു അന്ന് തന്നെ മൂക്കിൽ നിന്ന് ചോര വര്ർന്നു മരിച്ച കുട്ടികൾക്ക് തലച്ചോറിന്റെ ടുമർ, ലിവർ അസുഖം, ഹാർട്ട് അറ്റാക്ക് എന്നെല്ലാം എഴുതി നൽകി രക്ഷിതാകളെ ചതിച്ചു. ഡോക്ടര തരുന്ന ഈ റിപ്പോർട്ട് കൊണ്ട് ഏതു കോടതിയിൽ പോയാലും രക്ഷിതാക്കല്ക്ക് നീതി ലഭിക്കില്ല . എന്നാൽ ഇത്തരം കുട്ടികളിൽ WHO പറയുന്ന നിയമങ്ങളോ , AEFI നിയമങ്ങളോ , വാക്സിൻ പോളിസി ACT ഇൽ പറയുന്ന നിയമങ്ങളോ ഒന്നും തന്നെ പാലിക്കുന്നില്ല എന്ന് പ്രസാദ്‌ നിയമ ബുക്ക്‌ സഹിതവും, മരിച്ച കുട്ടുകളുടെയും പാർശ്വ ഭലം സംഭവിക്കുന്ന കുട്ടികൾക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ,പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട് തുടങ്ങിയ രേഖകളും മനുഷ്യാവകാശ കമ്മിഷന് സമർപ്പിച്ചു.
എന്നാൽ ആരോഗ്യ വകുപ്പ് മരുന്നുകൾ, വാക്സിൻ കൃത്യമായ തണുപ്പിൽ സൂക്ഷിക്കുന്നുണ്ട് എന്നും, നല്ല കൃത്യതയോടെ ആണ് ഇത് നല്കുന്നത് എന്നും ആരോഗ്യ വകുപ്പിന് വേണ്ടി ഹാജരായ ഏറണാകുളം RCH ഓഫീസർ പറഞ്ഞു.
എന്നാൽ ഇത് നിയമത്തിൽ മാത്രമല്ലേ എന്നും, ഇതൊക്കെ നിങ്ങൾ പാലിക്കുന്നില്ല എന്നും, എന്ത് സംഭവിച്ചാലും കാരണം അജ്ഞാതം എന്നും എല്ലാം അല്ലെ നിങ്ങൾ എഴുതി തള്ളുകയാണെന്ന് കമ്മിഷൻ Justice J. B. Koshy ചോദിച്ചു, താൻ LLB ക്ക് പഠിച്ചപ്പോൾ തളപ്പിച്ച വെള്ളത്തിൽ നിന്നും എടുത്ത സിരിഞ്ചിന്റെ സൂചിയുടെ അറ്റത്ത്‌ ഒരു NURSE തന്റെ കൈ കൊണ്ട് ഞെക്കി നോക്കി എന്നെ കുത്തി വയ്ക്കാൻ വന്നു എന്നും, അത് പോലെ അല്ലെ നിങ്ങൾ ഇന്ന് കുഞ്ഞുങ്ങളെ കുത്തി വക്കുന്നത് എന്നും പിന്നെ നിങ്ങളുടെ നിയമം ആരെങ്കിലും പാലിക്കുന്നുണ്ടോ എന്നും ചോദിച്ചു, എന്ത് കൊണ്ടാണ് പ്രസാദിന്റെ കുട്ടിക്ക് വാക്സിൻ മൂലം അല്ല സംഭവിച്ചത് എന്ന് നിങ്ങൾ തറപ്പിച്ചു പറഞ്ഞത് എന്ന് ചോദിച്ചപ്പോൾ , "" പ്രാഥമിക പരിശോധനയിൽ ആണ് ഞങ്ങൾ പരിശോധിച്ചത് എന്ന് ആരോഗ്യ വകുപ്പ് പറഞ്ഞു, അതെങ്ങനെ എന്ന ചോദ്യത്തിന്, "" 1 വിരൽ കാണിച്ചപ്പോൾ കുട്ടി ഒന്ന് എന്ന് പറയുകയും 2 വിരൽ കാണിച്ചപ്പോൾ കുട്ടി രണ്ടു എന്ന് പറയുകയും, ചെയ്തു "" എന്ന് ആരോഗ്യ വകുപ്പ് മറുപടി നൽകി.
എന്നാൽ എന്ത് ശാസ്ത്രീയ പരിശോധന ചെയ്തു എന്നും ഇങ്ങനെ അസുഖം കണ്ടു പിടിക്കാൻ ആണെങ്കിൽ വല്ല നാട്ടു വൈദ്യരുടെയോ , കൈ നോട്ടകാരുടെയോ അടുത്ത് പോയാൽ മതിയായിരുന്നല്ലോ നിങ്ങളുടെ അടുത്ത് വന്നത് എന്തിനാ ??"" എന്ന ചോദ്യത്തിന് ആരോഗ്യ വകുപ്പ് ഉദ്ധ്യോഗസ്ഥർ ഉത്തരം മുട്ടി പോയി ,
നമ്മുടെ ആരോഗ്യ വകുപ്പ് ഇങ്ങനെ എങ്കിൽ എങ്ങനെ ജനങ്ങൾ ആശുപത്രികളെ വിശ്വസിക്കും എന്നും, ഡോക്ടർ എന്ന പദവിയുടെ സർട്ടി ഫിക്കറ്റ് ഉണ്ടെങ്കിൽ എന്തും എഴുതി തരാമോ എന്നും ? ഇതിനെ അധികാര ദുർ വിനിയോഗം എന്നല്ലേ പറയേണ്ടത് എന്നും INTERNATIONAL HUMAN RIGHTS ASSOCIATION ഉം പ്രസാദും ചോദിച്ചു.

No comments:

Post a Comment